കോവിഡ്ക്കാല ടൂറിസം | രമ്യാ സുരേഷ്

remya-suresh-e-delam


ല്ലാവര്‍ഷവും സെപ്റ്റംബര്‍ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

ഇതേതുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്.

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്.സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു. ഓരോ വര്‍ഷവും ഓരോ വ്യത്യസ്ത ആശയങ്ങളുമായി ഓരോ വ്യത്യസ്ത രാജ്യങ്ങളാണ് ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. 

ഈ മാറിയ. സാഹചര്യത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ രൂപമാണ് ആണ് കോവിഡ് കാല ടൂറിസം കാരണം മറ്റു പല പ്രദേശത്തു നിന്ന് വരുന്ന ആളുകള്‍ ഒരു  സ്ഥലത്ത് സംഗമിക്കുമ്പോള്‍ ആ പ്രദേശത്തും വരുന്ന ആളുകളുടെയും സുരക്ഷ അത് പ്രധാനമാണ്. 

ഏറ്റവും കൂടുതല്‍ ബാധിച്ചത് അത് കേരളത്തിലുള്‍പ്പെടെ ഏറ്റവും കൂടുതല്‍ തകര്‍ന്നുകിടക്കുന്ന വ്യവസായങ്ങള്‍ ബസ് വ്യവസായവും അതോടൊപ്പം ടൂറിസ്റ്റ് ബസ് ഹോട്ടല്‍ ലോഡ്ജ് മേഖലയും ആണ്

പക്ഷേ നമ്മള്‍ ജീവിക്കുന്നത് കൊറോണക്ക് ഒപ്പം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചു കൊണ്ട് ടൂറിസം മേഖലകള്‍ തുറന്നു കൊടുക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ടൂറിസവുമായി ബന്ധപ്പെട്ട  വരുന്നവരെ പ്രത്യേകമായി ഒരു മേഖലയില്‍ താമസിക്കാനുള്ള സൗകര്യം കൊടുത്തു ഒരു പ്രത്യേക സംവിധാനത്തില്‍ ബസ്സില്‍ ആയാലും മറ്റു  മാര്‍ഗത്തില്‍ ആയാലും സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ട് പോകുന്നത് ഒക്കെ പുതിയ bubble protection രീതി ഒക്കെ അവലംബിച്ച് ആണ്. (ഒരു കോളേജില്‍ നിന്ന് കുട്ടികള്‍  30 കുട്ടികള്‍ വരുമ്പോള്‍  എന്ന് സങ്കല്‍പ്പിക്കുക. അവരെ ഒരു മേഖലയില്‍ ഒരുമിച്ച് താമസിക്കാന്‍ ഒരുമിച്ച് പുറത്തു പോകാനും വരാനുമുള്ള സംവിധാനത്തില്‍ ആക്കി കൊണ്ടാണ് പുതിയ രീതി പരീക്ഷിക്കുന്നത് അതിനാണ് bubble  ടൈപ്പ് എന്ന് പറയുന്നത്) എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ ലോകത്തില്‍ മൊത്തത്തില്‍ ഉണ്ടായ ഒരു മാന്ദ്യമാണ് യാത്രയുടെ കാര്യത്തില്‍. യാത്രയുടെ കാര്യത്തില്‍ രാജ്യാന്തര അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കടക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ടൂറിസം മേഖലയാണ്,  യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് അത് കേരളത്തിലുള്‍പ്പെടെ ഏറ്റവും കൂടുതല്‍ തകര്‍ന്നുകിടക്കുന്ന വ്യവസായങ്ങള്‍ ബസ് വ്യവസായവും അതോടൊപ്പം ടൂറിസ്റ്റ് ബസ് ഹോട്ടല്‍ ലോഡ്ജ് മേഖലയും ആണ്, കഴിഞ്ഞ രണ്ട് വര്‍ഷത്തെ  കോവിഡ് കാലം നീണ്ടുനില്‍ക്കുന്നു  അപ്പോള്‍   ആളുകള്‍ വീടുകളില്‍ ഒതുങ്ങി കൂടിയപ്പോള്‍ ടൂറിസം മുരടിച്ചു.

അതില്‍ നിന്നുള്ള തിരിച്ചുവരവ് എന്നുള്ള ലക്ഷ്യമാണ് ലോകമെമ്പാടും നടക്കുന്ന കോവിഡ് ക്കാല ടൂറിസം പ്രോത്സാഹനം എന്ന ലക്ഷ്യം.

സര്‍ക്കാരും  ടൂറിസം രംഗത്തെ വ്യവസായികളും അതിനുള്ള ശ്രമത്തില്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൊത്തത്തില്‍ ഒരു നയം കൊണ്ടുവന്നാല്‍ മാത്രമേ ടൂറിസം രംഗത്ത് ഒരു ഉണര്‍വ് തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അതിനായുള്ള ശുഭ പ്രതീക്ഷ കൂടെയാണ് ഈ വര്‍ഷത്തെ വിനോദ സഞ്ചാര ദിനം.

--------------------------------------

© remya suresh

Post a Comment

5 Comments