ഴയുടെ നീര്‍ച്ചാറ്റല്‍ പോലെ                   
വിങ്ങുന്ന മനസ്സില്‍ നൊമ്പരങ്ങള്‍ക്കിടയിലും       
പ്രതീക്ഷകളുമായി, കാത്തിരിക്കുന്നവര്‍   
 
ഒരു നേരം  കണ്ടില്ലെങ്കില്‍ നീറുന്ന മനവുമായി                                      
ഉണ്ണാതെ ഉറക്കമില്ലാതെ കാത്തിരിക്കും 
മാതാപിതാക്കള്‍ അനേകരുണ്ട് നമുക്കിടയില്‍.